Sabloo Thomas

  • ‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

    ‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

    ‘നേര് പറഞ്ഞിട്ട് പത്ത് വർഷം,’ എന്ന് എഴുതിയിട്ടുള്ള  ഒരു  മീഡിയവൺ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയവൺ ന്യൂസ് ചാനൽ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തരം ഒരു ന്യൂസ് കാർഡ് വൈറലാവുന്നത്. Vs Achuthanandan fans എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ  62 പേർ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ കാണും വരെ Biju Nilambur എന്ന ഐഡിയിൽ നിന്നും 52 പേർ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിട്ടുണ്ട്. സഖാവ് സജീർ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 17 പേർ…

  • യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

    യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

    യോഗി ആദിത്യനാഥ് ടിവിയിൽ  പത്താൻ സിനിമ കാണുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബേഷാരം രംഗ് എന്ന ഗാന രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയിൽ ദീപിക പദുകോൺ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്  ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. “ഒറ്റയ്ക്കിരുന്ന് ജെട്ടിയുടെ നിറം നോക്കുന്ന യോഗി മാമ്മൻ,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ആശ നീഗി എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 64…

  •  ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ  മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന ന്യൂസ് കാർഡ് മനോരമ ഓൺലൈൻ കൊടുത്തിട്ടില്ല 

     ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ  മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന ന്യൂസ് കാർഡ് മനോരമ ഓൺലൈൻ കൊടുത്തിട്ടില്ല 

    Claim ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും’, ‘ ഇതിനായി മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്,’എന്ന് മന്ത്രി ആർ ബിന്ദു പറയുന്നതായി അവകാശപ്പെടുന്ന മനോരമ ഓൺലൈനിന്റെ ന്യൂസ്‌കാർഡ് ഉപയോഗിച്ചുള്ള പ്രചരണം.  Fact ന്യൂസ്‌കാർഡ് പരിശോധിച്ചപ്പോൾ, ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും’, എന്ന് എഴുതിയിരിക്കുന്ന ഫോണ്ടിൽ അല്ല, ‘ഇതിനായി മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്, എന്ന് എഴുതിയിരിക്കുന്നത് എന്ന് മനസിലായി. തുടർന്ന് അത്തരം ഒരു ന്യൂസ്‌കാർഡ് മനോരമൺലൈനിന്റെ ഫേസ്ബുക്ക് പേജ് ഞങ്ങൾ പരിശോധിച്ചു. അപ്പോൾ അവിടെ കണ്ട ന്യൂസ്‌കാർഡിൽ എഴുതിയിരിക്കുന്നത് ഇതിൽ നിന്ന് അല്പം…

  • Weekly Wrap:ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ, കൗ ഹഗ് ഡേ, പേ വിഷ ബാധയേറ്റ കുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap:ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ, കൗ ഹഗ് ഡേ, പേ വിഷ ബാധയേറ്റ കുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ 

      സിറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഈ അടുത്ത കാലത്ത് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്യപ്പെടുകയുണ്ടായി. അതിൽ ചിലത് വ്യാജവുമായിരുന്നു. ഇത് കൂടാതെ പേ വിഷ ബാധയേറ്റ ഒരു കുട്ടിയുടേത് എന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു.  മൃഗസംരക്ഷണ-ക്ഷീര സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശു കിടാവിനെ ഉയർത്തി നിൽക്കുന്ന പടം കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് എന്ന വ്യാജമായ അവകാശവാദത്തോടെ ഫേസ്ബുക്കിൽ ഷെയർ…

  • കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല  മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

    കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

    ഫെബ്രുവരി 14 ന് “കൗ ഹഗ് ഡേ” ആയി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ആഘോഷിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടം തന്റെ ഫേസ്ബുക്കിലെ പ്രൊഫൈൽ പടമായിട്ടിരിക്കുന്നത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ തീരുമാനത്തിന് ഐക്യദാർഢ്യമായാണ് ഈ ഫോട്ടോയിട്ടിരിക്കുന്നത് എന്നാണ് അവകാശവാദം. ഭരണ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ നേതാവാണ് ചിഞ്ചുറാണി. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന്  ‘കൗ…

  • തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത് 

    തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത് 

     ‘തുർക്കിയിലെ കെട്ടിടം തകരുന്ന ദൃശ്യം’ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കെട്ടിടം അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലേക്ക് വീഴുന്നത് കാണിക്കുന്ന 45 സെക്കൻഡ് ദൈർഘ്യമുള്ള  വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ട്വിറ്ററിൽ വീഡിയോ ഇംഗ്ലീഷിൽ  പങ്കിട്ട ഉപയോക്താക്കളിൽ ഒരാളായ  @naveedawan78, വീഡിയോയ്ക്ക് “South #Turkey” ൽ നിന്നുള്ളതാണെന്ന് ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ വീഡിയോ പങ്കിട്ട ഉപയോക്താക്കളിൽ ഒരാളാണ് @naveedawan78, വീഡിയോ “South #Turkey” ൽ നിന്നുള്ളതാണെന്ന് ട്വീറ്റ് ചെയ്തു. അടുത്ത കാലത്ത് സിറിയയിലും തുർക്കിയിലും നടന്ന ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് തുർക്കിയിലെ കെട്ടിടം തകരുന്ന…

  • കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

    കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

    തുർക്കിയിലെ ഭൂകമ്പ സമയത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ വൈറലാവുന്നുണ്ട്. അതിൽ റോഡിൽ നിൽക്കുന്ന ചില വാഹനങ്ങൾ ശക്തമായി കുലുങ്ങുന്നത് കാണാം. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 11,000 പേർ മരിച്ചു. ഈ ഭൂകമ്പത്തിന്റെ ഭയാനകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ സാഹചര്യത്തിലാണ്, തുർക്കിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഈ വീഡിയോ വൈറലായത്.  ഞങ്ങൾ കാണും വരെ Çj Mödïmålàyîl എന്ന ഐഡി യിൽ നിന്നും 159 പേർ വീഡിയോ ഷെയർ…

  • തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ 

    തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ 

    തുർക്കിയിലും സിറിയയിലും ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ ഒരു ചിത്രങ്ങളുടെ കൊളാഷ് പ്രചരിക്കുന്നുണ്ട്. “തുർക്കി സിറിയ. അഹങ്കരിച്ചു നടക്കുന്ന നമുക്കൊക്കെ ഇതൊക്കെ ഓർമ്മപ്പെടുത്തലാണ്.മനുഷ്യന് ഒന്നുമല്ല എന്ന ഓർമ്മ പെടുത്തൽ,” എന്ന വിവരണത്തോടെയാണിവ പങ്ക് വെക്കുന്നത്. Haris Chamayam എന്ന ഐഡിയിൽ നിന്നും 206 പേർ ഞങ്ങൾ കാണും വരെ ചിത്രങ്ങൾ പങ്ക് വെച്ചിരിന്നു. ഞഞങ്ങൾ കാണും വരെ  Best offer എന്ന ഐഡിയിൽ നിന്നും 42 പേര് ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. Voice Of Punalur News എന്ന ഐഡിയിൽ…

  • തുർക്കി ഭൂകമ്പത്തിലേത് എന്ന പേരിൽ വൈറലാവുന്ന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നായയുടെ പടം പഴയത്

    തുർക്കി ഭൂകമ്പത്തിലേത് എന്ന പേരിൽ വൈറലാവുന്ന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നായയുടെ പടം പഴയത്

    Claim തുർക്കിയിലെ ഭൂകമ്പത്തിൽ നിന്നും എന്ന പേരിൽ അവശിഷ്ടങ്ങൾക്ക് അരികിൽ നിന്നും കൂവുന്ന നായയുടെ പടം വൈറലാവുന്നുണ്ട്. പടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മനുഷ്യന്റെ കൈ കാണാം.  Fact പ്രമുഖ മാധ്യമമായ മനോരമ അവരുടെ ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ഈ പടം പ്രസീദ്ധീകരിച്ചിട്ടുണ്ട്. തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ച ഉടമസ്ഥനെ തിരിച്ചറിഞ്ഞ ശേഷം സഹായത്തിനായി വിളിക്കുന്ന നായ എന്നാണ് മനോരമ ഓൺലൈനിലെ ഫോട്ടോയുടെ അടിക്കുറിപ്പ്. സിറിയയേയും തുർക്കിയേയും തകർത്ത് തരിപ്പണമാക്കി 3800 പേരുടെ മരണത്തിന് കാരണമായ ഫെബ്രുവരി 6,2023 ലെ ഭൂകമ്പത്തിന്റെ…

  • പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയുക

    പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയുക

    പേ വിഷബാധയേറ്റ കുട്ടി ആംബുലൻസിൽ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് വീഡിയോ പ്രചരിക്കുന്നത്. വീട്ടിലെ വളർത്തുനായയയിൽ നിന്നും പേ വിഷബാധയേറ്റതാണ് എന്നും പ്രചരണം നടക്കുന്നുണ്ട്. “ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ പൊന്നുമോന്റെ വീട്, 26-1-2023 റിപ്പബ്ലിക് ദിനത്തിന് ഇവൻ പഠിക്കുന്ന സ്കൂളിലേക്ക് പരേഡിന് പോയതാണ് അവിടെവച്ചാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.…