Sabloo Thomas

  • ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ്  അല്ല 

    ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ്  അല്ല 

    “ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം, ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, അക്രമിയെ കൊല്ലാൻ ഉള്ള അവകാശം അവൾക്കുണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല.കഴിയുന്നത്ര ആളുകളോട് പറയുക. കഴിയുന്നിടത്തോളം ഇത് പങ്കിടുക,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ  ഷെയർ ചെയ്യപ്പെടുന്നുണ്ട്. വിവരങ്ങൾക്ക്, കേരളാ പൊലീസിന് കടപ്പാട് രേഖപ്പെടുത്തിയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ”സുഹൃത്തുക്കളേ ഇത് നിങ്ങളുടെ അമ്മമാർക്ക് സിസ്റ്റേഴ്സിന് ഭാര്യമാർക്കും പെൺസുഹൃത്തുക്കൾക്കും കൈമാറുക,”‘  എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. Althaf Cdlm എന്ന…

  • അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ്  പരീക്ഷയിൽ  ഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെ കഥ വ്യാജം 

    അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ്  പരീക്ഷയിൽ  ഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെ കഥ വ്യാജം 

    Claim ”അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ്  പരീക്ഷയിൽഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെകഥ ” എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ  വൈറലാവുന്നുണ്ട്.ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ  +919999499044ലേക്ക് രണ്ടു പേർ ഈ പോസ്റ്റ് ഫാക്ട് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മെസ്സേജ് ചെയ്തു. Fact check ഫേസ്ബുക്കിലും ഈ വിഷയത്തിൽ പോസ്റ്റുകൾ വരുന്നുണ്ട്. ”അച്ഛൻ റിക്ഷ വണ്ടിയോടിച്ചു മകളെ പഠിപ്പിച്ചു കളക്ടർ ആക്കി, മകൾ സമൂഹ മദ്ധ്യത്തിൽ അച്ഛനെ കയറ്റി റിക്ഷ വലിച്ചു സ്നേഹം പങ്കുവച്ചു,” എന്നൊക്കെയാണ് അവകാശവാദം.…

  • സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ നടന്ന പരിപാടിയുടേത്

    സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ നടന്ന പരിപാടിയുടേത്

    “സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോ എന്നത്തേത് ആണ് എന്ന് പോസ്റ്റുകളിൽ പറഞ്ഞിട്ടില്ല .മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയുക ചെയ്ത പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ വൈറലാവുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ…

  • ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെത്  എന്ന പേരിൽ പ്രചരിക്കുന്ന പടത്തിനൊപ്പമുള്ള അവകാശവാദം തെറ്റ്

    ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിനൊപ്പമുള്ള അവകാശവാദം തെറ്റ്

    “ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രി നെഹറു വന്നപ്പോൾ വലിയ ഹോമകുണ്ഡത്തിനു മുന്നിൽ പൂജ നടത്തി ചുവപ്പു മാലകളോക്കെ അണിയിച്ചു ബലി കൊടുക്കാൻ ഒരുക്കിനിർത്തിയിരിക്കുന്ന ആദിവാസി പെൺകുട്ടിയെ കണ്ട് കോപിഷ്ടനായി പൊട്ടിത്തെറിച്ച് പൂജാസാമഗ്രികളൊക്കെ ചവിട്ടിതെറിപ്പിച്ച് പെൺകുട്ടിയുടെ കഴുത്തിലെ മാലകൾ വലിച്ചു പൊട്ടിച്ച് അവളുടെ കൈ പിടിച്ചു വേദിയിലേക്കു കയറ്റി അവളെ കൊണ്ട് തന്നെ ഡാമിന്റെ ഉദ്ഘാടനം നിർവ്വഹിപ്പിച്ചു,” എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പാലോം പാലോം  എന്ന മലയാളത്തിൽ  ശ്രദ്ധേയമായ നാടൻ പാട്ടിലെ കഥയുമായി ഈ പോസ്റ്റിൽ …

  • പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

    പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

    കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകം എന്ന രീതിയിൽ ഒരു പാഠപുസ്തകം പ്രചരിക്കുന്നുണ്ട്. കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയും മഴ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജൂൺ ഒന്നിന് സ്ക്കൂളുകൾ സജീവമാക്കുന്നത്. കോവിഡ് മഹാമാരി പടർന്ന് പിടിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് അക്കാദമിക്ക് വർഷവും  സ്‌കൂളുകൾ സജീവമായിരുന്നില്ല. മഴയത്ത് ഒരു അമ്മയും മകനും  നടന്നുപോകുന്നതാണ് ചിത്രകഥ രൂപത്തിലുള്ള പുസ്തകത്തിന്റെ ഇതിവൃത്തം. മഴ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന കുട്ടി ചോദിക്കുന്നു. അല്ലാഹുവാണ്…

  • Weekly Wrap:വിദേശി റോഡിലൂടെ നീന്തുന്നത് മുതൽ സിവിൽ സർവീസ് പരീക്ഷ;കഴിഞ്ഞ ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്

    Weekly Wrap:വിദേശി റോഡിലൂടെ നീന്തുന്നത് മുതൽ സിവിൽ സർവീസ് പരീക്ഷ;കഴിഞ്ഞ ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്

    കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ  ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്  താഴെ ചേർക്കുന്നു: “‘ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് പിടിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ . മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ ഒരു പ്രചരണം. ഗ്യാൻവ്യാപി പള്ളിയിൽ  ശിവലിംഗം കണ്ടപ്പോഴുള്ള  പ്രതിഷേധത്തിനെതിരെ ലാത്തി ചാർജ്ജ് എന്ന പേരിൽ ഒരു വീഡിയോ. വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ.  സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്ക് എന്ന വാർത്ത.”  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള…

  • വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത് 

    വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത് 

    ഒരു വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”ടൂറിസവും ഗതാഗതവും ഒരു കുടക്കീഴിൽ നമ്പർവൺ കേരളത്തിൽ,” എന്ന വിവരണത്തോടെയാണ് വീഡിയോ വൈറലാവുന്നത്. ഞങ്ങൾ കാണുമ്പോൾ, Indira Gandhi Centre എന്ന ഐഡി ഷെയർ ചെയ്ത വീഡിയോ 622 പേർ വീണ്ടും ഷെയർ ചെയ്തു. Kumar S  എന്ന ഐഡിയിൽ നിന്നുളള ഞങ്ങൾ വീഡിയോ കാണുമ്പോൾ  വീഡിയോ 604 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. Jayakrishnan K Mglm എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 358 ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു. Kumar…

  • സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല

    സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല

    ‘ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്ക്,’ മലയാളത്തിലെ  പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് അടക്കം കൊടുത്ത ഒരു വാർത്തയാണ്. ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല. ഈടിവി ഭാരതിന്റെ മലയാളം ചാനലും സീ ടിവിയുടെ മലയാളം ചാനലും എല്ലാം ഈ വാർത്ത കൊടുത്തിട്ടുണ്ട്. മലയാളം വാർത്ത ചാനലുകൾ മാത്രമല്ല  Economic Times, Jagran Josh, News18–ഉൾപ്പെടെയുള്ള ഇംഗ്ലീഷ് വാർത്താ വെബ്‌സൈറ്റുകളും 2021-ലെ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഐശ്വര്യ വർമ്മ ഒരു വനിതയാണ് എന്നാണ് പറയുന്നത്…

  • ലോക്ക്ഡൗൺ കാലത്തെ ദൃശ്യം ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ വൈറലാവുന്നു

    ലോക്ക്ഡൗൺ കാലത്തെ ദൃശ്യം ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ വൈറലാവുന്നു

    ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഏത് ഘോഷയാത്രയ്ക്ക് നേരെയാണ് എന്നോ എവിടെയാണ് സംഭവം നടന്നത് എന്നോ ഈ പോസ്റ്റുകളിൽ പറയുന്നില്ല. “മര്യാദക്ക് ജീവിക്കാൻ പറഞ്ഞ് ഘോഷയാത്രക്ക് കല്ലറിയുക ചോദിക്കാൻ പോയ പോലിസുകാരെ കല്ലെറിയുകഅങ്ങനെ മര്യാദ പഠിപ്പിക്കാൻ വന്ന ടീമിനെ മര്യാദ പഠിപ്പിക്കുന്ന പോലീസ് പിണറായിയുടെ പോലിസല്ല എന്ന് എടുത്ത് പറയേണ്ടല്ലോ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എന്നാൽ ഗ്യാൻ വ്യാപി മസ്ജിദിൽ ശിവലിംഗം കണ്ട സംഭവത്തിനു ശേഷമാണ്…

  • മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരിയെ കുറിച്ച് വ്യാജ പ്രചരണം 

    മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരിയെ കുറിച്ച് വ്യാജ പ്രചരണം 

    Claim മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ് മണ്ണാറശാല. വാട്ട്സ് ആപ്പിലാണ് പ്രചരണം കൂടുതൽ നടക്കുന്നത് എങ്കിലും ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഉണ്ട്. Fact മണ്ണാറശാല ഇല്ലത്തെ മുതിർന്ന  അന്തർജ്ജനമാണ്  “വലിയമ്മ” എന്ന പേരിലറിയപ്പെടുന്ന  ഈ മുഖ്യപൂജാരി.മുഖ്യ പൂജാരി സ്ത്രീയാണ് എന്ന പ്രത്യേകത  സർപ്പക്ഷേത്രമായ  മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിനുണ്ട്. മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട്  ചിലർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. മെയ് 20 നു…