Sabloo Thomas

  • അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചെന്ന വീഡിയോയുടെ വാസ്തവം

    അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചെന്ന വീഡിയോയുടെ വാസ്തവം

    അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിനു ശേഷം പൗര സ്വാതന്ത്യ്രത്തിനു മേൽ ധാരാളം കടന്നുകയറ്റങ്ങൾ നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഐക്യരാഷ്ട്ര സഭ ഈ അടുത്ത ദിവസങ്ങളിൽ അഫാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, താലിബാൻ അഫ്‌ഗാനിൽ മൊബൈൽ ഫോൺ നിരോധിച്ചതിന് ശേഷംമുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു  വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.യൂണിഫോം ധരിച്ച ചിലർ ധാരാളം  മൊബൈൽ  ഫോണുകൾ  നിലത്ത് കൂടിയിട്ട് ചവിട്ടി നശിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. Arun Kovalam എന്ന ഐഡിയിൽ നിന്നും ഈ…

  • ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?

    ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?

    റിപ്പബ്ലിക് ദിന (Republic Day)പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് വിവാദം സൃഷ്‌ടിച്ചിരുന്നു. ജഡായു പാറയുടെയും  ശ്രീനാരായണ ഗുരുവിന്റെയും  ശില്പങ്ങൾ ഉൾകൊള്ളുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ മാതൃക. ഈ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം പ്രതികരിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.“ബിജെപിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ…

  • ‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’  അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണ്

    ‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണ്

    ‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി ഒരു സാരോപദേശ കഥ  ഫേസ്ബുക്കിൽ  പ്രചരിക്കുന്നുണ്ട്. “കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്?,” എന്ന തലക്കെട്ടോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.ഒരു കോളേജിലെ വിദ്യാർഥിനികളോടുള്ള കളക്ടറുടെ സംവാദത്തിലെ ഭാഗം  എന്ന രീതിയിൽ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്  ചെയ്യപ്പെടുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: “മൈക്ക മൈൻസുകൾ നിറഞ്ഞ കോഡെർമ ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു  റാണി സോയമോയിയുടെ ജനനം.അച്ഛനും അമ്മയും മൈൻസിലെ ജോലിക്കാർ…

  • മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ്

    മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ്

    കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യമാണ്.  ആ സാഹചര്യത്തിലാണ്,  ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പറയുന്ന  മീഡിയവൺ ചാനലിന്റെ  ന്യൂസ് കാര്‍ഡ് ഫേസ്ബുക്കിൽ വൈറലാവുന്നത്. “മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാം’” എന്നാണ് ബിജെപി നേതാവ് Lasitha Palakkalയുടെ  ഐഡിയിൽ നിന്നുമുള്ള ന്യൂസ് കാർഡ് പറയുന്നത്. 113 പേരാണ് ഞങ്ങൾ കാണുമ്പോൾ, ആ  ന്യൂസ് കാര്‍ഡ് ഷെയർ ചെയ്തത്. ബി ജെ പി കട്ടപ്പന എന്ന ഐഡിയിൽ നിന്നും ഇതേ ന്യൂസ് കാർഡ് 21 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു. Jayaraman…

  • കോൺഗ്രസ് നേതൃത്വത്തിൽ  ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന്   എം എം ഹസൻ പറഞ്ഞുവെന്ന്  അവകാശപ്പെടുന്ന ന്യൂസ് കാർഡ് വ്യാജമാണ്

    കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന് എം എം ഹസൻ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ന്യൂസ് കാർഡ് വ്യാജമാണ്

    “കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ,” എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്  ഒരു വിവാദം സൃഷ്‌ടിച്ചിരുന്നു. “കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ്. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ…

  • “SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ

    “SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ

    ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ SFI പ്രവർത്തകൻ ജനുവരി പത്തിന്  കുത്തേറ്റു മരിച്ചിരുന്നു. ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നില നിന്നിരുന്നു. ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. അതിനു ശേഷം,”ഇത് ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന് വാദിക്കുന്ന പല പോസ്റ്റുകൾ സംഘടനയെ രാഷ്ട്രീയമായി എതിർക്കുന്നവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്ന് എസ്എഫ്ഐയ്ക്കെതിരെ ചില…

  • വടകര ഓട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2018 ലേത്

    വടകര ഓട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2018 ലേത്

    വടകര ഓട്ടം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി നീരജിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത് വൈറലാവുന്നത്.  ധീരജിന്റെ കൊലപാതകത്തിൽ  പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ  പ്രവർത്തകരും നാട്ടുകാരും തമ്മിൽ വടകര  എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജനുവരി 11 ന്  രാവിലെ സംഘർഷമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടും സ്കൂളിൽ…

  • “ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,”എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല

    “ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,”എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല

    ക്രിസ്മസ് കാലത്ത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ “ക്രിസ്ത്യാനികളെ ആക്രമിച്ചതായി” ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ കുറിച്ച്  NDTV, Outlook, Hindustan Times, The News Minute, NDTV, തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  ഈ ഒരു പശ്ചാത്തലത്തിലാവണം, “ക്രിസ്ത്യാനികളെ അക്രമിക്കുന്നതിനെതിരെ സുപ്രീം കോടതി ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്” എന്ന രീതിയിലുള്ള പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നത്. “മതത്തിന്റെ പേരിൽ ആരെങ്കിലും ക്രിസ്ത്യാനികളെ ആക്രമിച്ചാൽ  പത്തുവർഷം തടവ് ലഭിക്കും,” എന്ന്  അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “സുപ്രീം കോടതി ഇത്തരത്തിൽ ഒരു ഉത്തരവ് ഈ അടുത്ത കാലത്ത്…

  • സ്‌കൂട്ടർ മോഷണത്തിന്റെ   വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

    സ്‌കൂട്ടർ മോഷണത്തിന്റെ വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

    സ്‌കൂട്ടർ മോഷണത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ മാധ്യമങ്ങളിൽ വാഹന മോഷണത്തെ കുറിച്ചുള്ള വാർത്തകളും ധാരാളം വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.  ഫേസ്ബുക്കിൽ വൈറലായ വീഡയോയുടെ കഥാഗതി ചുരുക്കി പറയാം.”ഒരാൾ സ്‌കൂട്ടറിന്റെ  സൈലൻസറിനുള്ളിൽ തുണി തിരുകി വെക്കുന്നു. തുടർന്ന് അയാൾ തന്നെ  സ്‌കൂട്ടറിന്റെ ഉടമയായ  പെൺകുട്ടിയുടെ അടുത്ത എത്തുന്നു. സഹായം  വാഗ്ദാനം ചെയ്യുന്നു. ഉടമയുടെ ശ്രദ്ധ മാറിയ  ഉടനെ  ഇയാൾ സ്‌കൂട്ടറുമായി കടന്നുകളയുന്നു.”  Irinjalakuda Voice എന്ന ഐഡിയിൽ…

  • കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിർമിച്ച വീഡിയോ Indonesian  വിമാനത്തിന്  അപകടം ഉണ്ടാവുന്നത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

    കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിർമിച്ച വീഡിയോ Indonesian വിമാനത്തിന് അപകടം ഉണ്ടാവുന്നത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

    ഇന്തോനേഷ്യൻ  (Indonesian) വിമാനത്തിന് അപകടം  എന്ന പേരിൽ  ഒരു വീഡിയോ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പല തരത്തിൽ ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിലർ വിമാനം വീഴുന്നതിന്റെ വീഡിയോ മാത്രം ഷെയർ ചെയ്യുമ്പോൾ, മറ്റ് ചിലർ വിമാനത്തിന്റെ ഗോവണി   വഴി ആളുകൾ ഇറങ്ങി ഓടുന്ന ദൃശ്യം കൂടി ഷെയർ ചെയ്യുന്നുണ്ട്.   Live Today Malayalam online എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കണ്ടപ്പോൾ അതിന് 119 ഷെയറുകൾ ഉണ്ടായിരുന്നു. Indonesian വിമാനം ഖോമിനും ടെഹ്‌റാനും ഇടയിൽ പ്രശ്‌നത്തെ തുടർന്ന് ഇഷ്‌ഫാനിൽ അടിയന്തര…